കണ്ണൂര്‍: അഴിമതിയ്‌ക്കെതിരായി ജനകീയകൂട്ടായ്മ വളര്‍ത്തുന്നിനായി ആന്‍ഡി കറപ്ഷന്‍ പീപ്പിള്‍സ് മൂവ് മെന്റെ് ജില്ലാകമ്മിറ്റി മേയ് 26ന് നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഹാളില്‍ അവകാശബോധവത്കരണ സെമിനാര്‍ നടത്തും.രാവിലെ പത്തിന് വാണിദാസ് എളയാവൂര്‍ ഉദ്ഘാടനം ചെയ്യും.കണ്ണൂര്‍ എസ്.പി രാഹുല്‍ ആര്‍. നായര്‍,ഡിസ്ട്രിക് ഗവ. പ്‌ളീഡര്‍ അഡ്വ. തങ്കച്ചന്‍ മാത്യു, വിനോദ് നാരായണന്‍, കെ. എന്‍ ബാബു, പി. പി ചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികളായ രഞ്ചിത്ത് സര്‍ക്കാര്‍,നിധീശന്‍ എളയാവൂര്‍, ടി.സി ഷംസുദ്ദീന്‍, ആര്‍ടിസ്റ്റ് ശശികല എന്നിവര്‍ പങ്കെടുത്തു.
Latest Post
9:16 AM
കണ്ണൂര്‍: അഴിമതിയ്‌ക്കെതിരായി ജനകീയകൂട്ടായ്മ വളര്‍ത്തുന്നിനായി ആന്‍ഡി കറപ്ഷന്‍ പീപ്പിള്‍സ് മൂവ് മെന്റെ് ജില്ലാകമ്മിറ്റി മേയ് 26ന് നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഹാളില്‍ അവകാശബോധവത്കരണ സെമിനാര്‍ നടത്തും.രാവിലെ പത്തിന് വാണിദാസ് എളയാവൂര്‍ ഉദ്ഘാടനം ചെയ്യും.കണ്ണൂര്‍ എസ്.പി രാഹുല്‍ ആര്‍. നായര്‍,ഡിസ്ട്രിക് ഗവ. പ്‌ളീഡര്‍ അഡ്വ. തങ്കച്ചന്‍ മാത്യു, വിനോദ് നാരായണന്‍, കെ. എന്‍ ബാബു, പി. പി ചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികളായ രഞ്ചിത്ത് സര്‍ക്കാര്‍,നിധീശന്‍ എളയാവൂര്‍, ടി.സി ഷംസുദ്ദീന്‍, ആര്‍ടിസ്റ്റ് ശശികല എന്നിവര്‍ പങ്കെടുത്തു.
Written By Kvartha Knr on May 24, 2013 | 9:16 AM
കണ്ണൂര്‍: അഴിമതിയ്‌ക്കെതിരായി ജനകീയകൂട്ടായ്മ വളര്‍ത്തുന്നിനായി ആന്‍ഡി കറപ്ഷന്‍ പീപ്പിള്‍സ് മൂവ് മെന്റെ് ജില്ലാകമ്മിറ്റി മേയ് 26ന് നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഹാളില്‍ അവകാശബോധവത്കരണ സെമിനാര്‍ നടത്തും.രാവിലെ പത്തിന് വാണിദാസ് എളയാവൂര്‍ ഉദ്ഘാടനം ചെയ്യും.കണ്ണൂര്‍ എസ്.പി രാഹുല്‍ ആര്‍. നായര്‍,ഡിസ്ട്രിക് ഗവ. പ്‌ളീഡര്‍ അഡ്വ. തങ്കച്ചന്‍ മാത്യു, വിനോദ് നാരായണന്‍, കെ. എന്‍ ബാബു, പി. പി ചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികളായ രഞ്ചിത്ത് സര്‍ക്കാര്‍,നിധീശന്‍ എളയാവൂര്‍, ടി.സി ഷംസുദ്ദീന്‍, ആര്‍ടിസ്റ്റ് ശശികല എന്നിവര്‍ പങ്കെടുത്തു.
8:39 PM
കണ്ണൂര്‍: സിക്കിമില്‍ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്ക് പുറമെ അഭിഭാഷകര്‍ക്കും അക്കാദമിയില്‍ പരിശീലനം നല്‍കുമെന്നു സിക്കിം ചീഫ് ജസ്റ്റിസ് പയസ് കര്യാക്കോസ് പറഞ്ഞു. കണ്ണൂര്‍ ബാര്‍ അസോസിയേഷന്‍ കോടതി പരിസരത്ത് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിക്കിമില്‍ കുറ്റകൃത്യങ്ങള്‍ കുറവാണ്. അന്താരാഷ്ട്ര തലത്തിലുള്ള മയക്കുമരുന്ന് കേസുകളാണ് ഏറെയുമുള്ളത്. കുറ്റവാളികളിലേറെയും മറ്റിടങ്ങളില്‍ നിന്ന് എത്തിയവരാണെന്നും ജസ്റ്റിസ് പയസ് പറഞ്ഞു.
ജില്ലാ ജഡ്ജി വി. ഷര്‍സി അദ്ധ്യക്ഷത വഹിച്ചു. കുടുംബകോടതി ജഡ്ജി പ്രസന്നകുമാരി, മജിസ്‌ട്രേട്ടുമാര്‍, മുന്‍സിഫുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അഡ്വ. മുസ്തഫ, അഡ്വ. കെ.കെ.ബല്‍റാം, അഡ്വ. സി.കെ.രത്‌നാകരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.കൃഷ്ണന്‍ സ്വാഗതം പറഞ്ഞു.
Keywords: Justice Pius Kuriakose, Judge, Kannur, Kerala, BAR Association, Case, Family Court, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
അഭിഭാഷകര്‍ക്കും സിക്കിമില്‍പരിശീലനം നല്‍കും ജസ്റ്റിസ് പയസ് കുര്യാക്കോസ്
Written By kvartha delta on May 23, 2013 | 8:39 PM
![]() |
| Justice Pius Kuriakose |
ജില്ലാ ജഡ്ജി വി. ഷര്‍സി അദ്ധ്യക്ഷത വഹിച്ചു. കുടുംബകോടതി ജഡ്ജി പ്രസന്നകുമാരി, മജിസ്‌ട്രേട്ടുമാര്‍, മുന്‍സിഫുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അഡ്വ. മുസ്തഫ, അഡ്വ. കെ.കെ.ബല്‍റാം, അഡ്വ. സി.കെ.രത്‌നാകരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.കൃഷ്ണന്‍ സ്വാഗതം പറഞ്ഞു.
5:03 PM
പരിയാരം: സ്‌റ്റൈപ്പന്റ് വര്‍ദ്ധനവ് ആവശ്യപ്പെട്ട് പരിയാരം മെഡിക്കല്‍ കോളേജില്‍ പി.ജി വിദ്യര്‍ത്ഥികളും ഹൗസ്‌സര്‍ജന്മാരും നടത്തിവന്നിരുന്ന സമരം അവസാനിച്ചു. ബുധനാഴ്ച മെഡിക്കല്‍ കോളേജ് ഭരണ സമിതി ചെയര്‍മാന്‍ എം.വി. ജയരാജന്‍, ഡയരക്ടര്‍ബോര്‍ഡ് അംഗം കെ.പി ജയബാലന്‍, അക്കാ
ദമി ഓഫ് മെഡിക്കല്‍ സയന്‍സസ് ഡയരക്ടര്‍ കെ.രവി, പ്രിന്‍സിപ്പാള്‍ഡോ.ബി രാധാകൃഷ്ണന്‍ എന്നിവരുമായി പി.ജി അസോസിയേഷന്‍, ഹൗസ്‌സര്‍ജന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ നടത്തിയ ചര്‍ച്ചയിലാണ് 20ദിവസമായി തുടരുന്ന സമരം ഒത്തുതീര്‍ന്നത്.
നേരത്തെ,സമരം ഒത്തുതീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് സ്ഥലം എം.എല്‍.എ ടി.വി രാജേഷ് മെഡിക്കല്‍കോളേജ് ഭരണസമിതി ചെയര്‍മാനുമായി സംസാരിച്ചിരുന്നു. വര്‍ദ്ധനവ് വരുത്തിയ പ്രകാരം ഒന്നും രണ്ടും മൂന്നും വര്‍ഷ പി.ജി വിദ്യാര്‍ത്ഥികളുടെ സ്‌റ്റൈപ്പന്റ് യഥാക്രമം 24200,25200,26200 എന്നിങ്ങനെയാണ്.
എം.ബി.ബി.എസ് ഹൗസ്‌സര്‍ജന്മാരുടെ സ്‌റ്റൈപ്പന്റ് 10750 രൂപയായും വര്‍ദ്ധിപ്പിച്ചു. ആശുപത്രി പ്രവര്‍ത്തനം സുഗമമാക്കാന്‍ പി.ജി ഡോക്ടര്‍മാരും ഹൗസ്‌സര്‍ജന്മാരും ഇനിമുതല്‍ പൂര്‍ണ്ണമായും ആശുപത്രിപ്രവര്‍ത്തനവുമായി സഹകരിക്കുമെന്ന് പി.ജിഹൗസ് സര്‍ജന്‍സ്
അസോസിയേഷനും ഉറപ്പുനല്‍കി.
Keywords: Pariyaram Medical College, Strike, MBBS, Students, House surgeons strike ends, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
പരിയാരം ഹൗസ് സര്‍ജന്‍മാരുടെ സമരം അവസാനിച്ചു
പരിയാരം: സ്‌റ്റൈപ്പന്റ് വര്‍ദ്ധനവ് ആവശ്യപ്പെട്ട് പരിയാരം മെഡിക്കല്‍ കോളേജില്‍ പി.ജി വിദ്യര്‍ത്ഥികളും ഹൗസ്‌സര്‍ജന്മാരും നടത്തിവന്നിരുന്ന സമരം അവസാനിച്ചു. ബുധനാഴ്ച മെഡിക്കല്‍ കോളേജ് ഭരണ സമിതി ചെയര്‍മാന്‍ എം.വി. ജയരാജന്‍, ഡയരക്ടര്‍ബോര്‍ഡ് അംഗം കെ.പി ജയബാലന്‍, അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസ് ഡയരക്ടര്‍ കെ.രവി, പ്രിന്‍സിപ്പാള്‍ഡോ.ബി രാധാകൃഷ്ണന്‍ എന്നിവരുമായി പി.ജി അസോസിയേഷന്‍, ഹൗസ്‌സര്‍ജന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ നടത്തിയ ചര്‍ച്ചയിലാണ് 20ദിവസമായി തുടരുന്ന സമരം ഒത്തുതീര്‍ന്നത്.
നേരത്തെ,സമരം ഒത്തുതീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് സ്ഥലം എം.എല്‍.എ ടി.വി രാജേഷ് മെഡിക്കല്‍കോളേജ് ഭരണസമിതി ചെയര്‍മാനുമായി സംസാരിച്ചിരുന്നു. വര്‍ദ്ധനവ് വരുത്തിയ പ്രകാരം ഒന്നും രണ്ടും മൂന്നും വര്‍ഷ പി.ജി വിദ്യാര്‍ത്ഥികളുടെ സ്‌റ്റൈപ്പന്റ് യഥാക്രമം 24200,25200,26200 എന്നിങ്ങനെയാണ്.
എം.ബി.ബി.എസ് ഹൗസ്‌സര്‍ജന്മാരുടെ സ്‌റ്റൈപ്പന്റ് 10750 രൂപയായും വര്‍ദ്ധിപ്പിച്ചു. ആശുപത്രി പ്രവര്‍ത്തനം സുഗമമാക്കാന്‍ പി.ജി ഡോക്ടര്‍മാരും ഹൗസ്‌സര്‍ജന്മാരും ഇനിമുതല്‍ പൂര്‍ണ്ണമായും ആശുപത്രിപ്രവര്‍ത്തനവുമായി സഹകരിക്കുമെന്ന് പി.ജിഹൗസ് സര്‍ജന്‍സ്
അസോസിയേഷനും ഉറപ്പുനല്‍കി.
Keywords: Pariyaram Medical College, Strike, MBBS, Students, House surgeons strike ends, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
4:57 PM

കണ്ണൂര്‍: മസ്‌കറ്റിലേക്ക് പോകാനെത്തിയ യാത്രക്കാരന്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ കുഴഞ്ഞുവീണുമരിച്ചു. വ്യാഴാഴ്ച രാവിലെ എയര്‍ ഇന്ത്യാവിമാനത്തില്‍ മസ്‌കറ്റിലേക്ക് പോകാനെത്തിയ കണ്ണൂര്‍ പാപ്പിനിശേരി സ്വദേശി ഹംസക്കുട്ടിയാ(48)ണ് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണുമരിച്ചത്.
വിമാനത്താവളത്തില്‍വച്ച് ദേഹാസ്വാസ്ഥ്യമുണ്ടായ ഇയാള്‍ക്ക് മതിയായ ചികിത്സ വിമാനത്താവള അധികൃതര്‍ നല്‍കിയില്ലെന്ന് ബന്ധുക്കള്‍ക്ക് പരാതിയുണ്ട്. കെണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടു പോകും വഴിയാണ് അന്ത്യം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
Keywords: Kannur, Kerala, Obituary, Ariport, Karipur, Treatment, Hospital, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
മസ്‌കറ്റിലേക്ക് പോകാനെത്തിയ യാത്രക്കാരന്‍ കരിപ്പൂരില്‍ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂര്‍: മസ്‌കറ്റിലേക്ക് പോകാനെത്തിയ യാത്രക്കാരന്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ കുഴഞ്ഞുവീണുമരിച്ചു. വ്യാഴാഴ്ച രാവിലെ എയര്‍ ഇന്ത്യാവിമാനത്തില്‍ മസ്‌കറ്റിലേക്ക് പോകാനെത്തിയ കണ്ണൂര്‍ പാപ്പിനിശേരി സ്വദേശി ഹംസക്കുട്ടിയാ(48)ണ് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണുമരിച്ചത്.
വിമാനത്താവളത്തില്‍വച്ച് ദേഹാസ്വാസ്ഥ്യമുണ്ടായ ഇയാള്‍ക്ക് മതിയായ ചികിത്സ വിമാനത്താവള അധികൃതര്‍ നല്‍കിയില്ലെന്ന് ബന്ധുക്കള്‍ക്ക് പരാതിയുണ്ട്. കെണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടു പോകും വഴിയാണ് അന്ത്യം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
Keywords: Kannur, Kerala, Obituary, Ariport, Karipur, Treatment, Hospital, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
1:24 AM

കണ്ണൂര്‍: 1928ല്‍ പയ്യന്നൂരില്‍ നടന്ന അഖിലകേരള കോണ്‍ഗ്രസ് സമ്മേളനത്തിന്റെ എണ്‍പത്തിയഞ്ചാം വാര്‍ഷികാഘോഷം 24ന് കേന്ദ്രപ്രതിരോധമന്ത്രി എ.കെ. ആന്റണി ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വൈകിട്ട് അഞ്ചുമണിക്ക് പയ്യന്നൂര്‍ പോലിസ് മൈതാനിയില്‍ നടക്കുന്ന പരിപാടിയില്‍ കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല അദ്ധ്യക്ഷതവഹിക്കും. കേന്ദ്രമന്ത്രിമാരായ മുല്ലപ്പളളി രാമചന്ദ്രന്‍, കെ.സി. വേണുഗോപാല്‍, മന്ത്രി കെ.സി. ജോസഫ്, കെ. സുധാകരന്‍ എം.പി, എം.കെ. രാഘവന്‍ എം.പി. തുടങ്ങിയവര്‍ പങ്കെടുക്കും.
25ന് രാവിലെ പത്തിന് പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കില്‍ നടക്കുന്ന ചരിത്രസമ്മേളനം എം.കെ. രാഘവന്‍ എം.പി. ഉദ്ഘാടനം ചെയ്യും. പ്രൊഫ. എസ്. വേണുമോഹന്‍ കോണ്‍ഗ്രസിന്റെ ചരിത്രമവതരിപ്പിക്കും. വൈകിട്ട് നാലുമണിക്ക് നടക്കുന്ന അനുസ്മരണ സമ്മേളനം കെ.പി. നൂറുദ്ദീന്‍ ഉദ്ഘാടനം ചെയ്യും. ജൂണ്‍ ഒന്നിന് രാവിലെ നടക്കുന്ന സംസ്ഥാന കോണ്‍ഗ്രസ് നേതൃസമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും.
ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്നതെന്ന് മുഖ്യസംഘാടകനും കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയുമായ കെ.പി. കുഞ്ഞിക്കണ്ണന്‍, ഡി.സി.സി. പ്രസിഡന്റ് എം. സുരേന്ദ്രനും അറിയിച്ചു.
Keywords: Congress, Conference, A.K. Antony, Inauguration, K.C. Venugopal, Oommen Chandy, Kannur, Kerala, Kannur Vartha, Kannur News, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
കോണ്‍ഗ്രസ് സമ്മേളനവാര്‍ഷികാഘോഷം ആന്റണി ഉദ്ഘാടനം ചെയ്യും
Written By Kvarthakgd on May 21, 2013 | 1:24 AM

കണ്ണൂര്‍: 1928ല്‍ പയ്യന്നൂരില്‍ നടന്ന അഖിലകേരള കോണ്‍ഗ്രസ് സമ്മേളനത്തിന്റെ എണ്‍പത്തിയഞ്ചാം വാര്‍ഷികാഘോഷം 24ന് കേന്ദ്രപ്രതിരോധമന്ത്രി എ.കെ. ആന്റണി ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വൈകിട്ട് അഞ്ചുമണിക്ക് പയ്യന്നൂര്‍ പോലിസ് മൈതാനിയില്‍ നടക്കുന്ന പരിപാടിയില്‍ കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല അദ്ധ്യക്ഷതവഹിക്കും. കേന്ദ്രമന്ത്രിമാരായ മുല്ലപ്പളളി രാമചന്ദ്രന്‍, കെ.സി. വേണുഗോപാല്‍, മന്ത്രി കെ.സി. ജോസഫ്, കെ. സുധാകരന്‍ എം.പി, എം.കെ. രാഘവന്‍ എം.പി. തുടങ്ങിയവര്‍ പങ്കെടുക്കും.
25ന് രാവിലെ പത്തിന് പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കില്‍ നടക്കുന്ന ചരിത്രസമ്മേളനം എം.കെ. രാഘവന്‍ എം.പി. ഉദ്ഘാടനം ചെയ്യും. പ്രൊഫ. എസ്. വേണുമോഹന്‍ കോണ്‍ഗ്രസിന്റെ ചരിത്രമവതരിപ്പിക്കും. വൈകിട്ട് നാലുമണിക്ക് നടക്കുന്ന അനുസ്മരണ സമ്മേളനം കെ.പി. നൂറുദ്ദീന്‍ ഉദ്ഘാടനം ചെയ്യും. ജൂണ്‍ ഒന്നിന് രാവിലെ നടക്കുന്ന സംസ്ഥാന കോണ്‍ഗ്രസ് നേതൃസമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും.
ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്നതെന്ന് മുഖ്യസംഘാടകനും കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയുമായ കെ.പി. കുഞ്ഞിക്കണ്ണന്‍, ഡി.സി.സി. പ്രസിഡന്റ് എം. സുരേന്ദ്രനും അറിയിച്ചു.
Keywords: Congress, Conference, A.K. Antony, Inauguration, K.C. Venugopal, Oommen Chandy, Kannur, Kerala, Kannur Vartha, Kannur News, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
12:49 AM
റോസ് മേരി മുങ്ങി: പോലിസ് ഇരുട്ടിൽ തപ്പുന്നു
കണ്ണൂർ: ആലക്കോട് സ്വദേശിനിയായ റോസ് മേരിയെന്ന ഇടനിലക്കാരിയുടെ സഹായത്തോടെയാണ് കൽപ്പതീരം റിസോർട്ട് മുൻമാനേജർ രാജേന്ദ്രൻ റിസോട്ടിൽ പെൺവാണിഭം നടത്തിയത്. ട്രെയിനിലും ബസുകളിലും പരിചയപ്പെടുന്ന നിർദ്ധനയുവതികളെ അവരുടെ ദാരിദ്ര്യം മുതലെടുത്തുകൊണ്ട് ലൈംഗികതൊഴിലിലേക്ക് ഇറക്കുകയാണ് റോസ് മേരിയുടെ തന്ത്രം. ഇതിനായി ഇവർ കൊച്ചിയിലെ വിവിധ ഇടങ്ങളിലെ വിമൻസ് ഹോസ്റ്ററ്റലുകളിൽ താമസിച്ചതായി പോലിസ് പറയുന്നു.
കണ്ണൂരിൽ ഫ്ളാറ്റുകളും റിസോർട്ടുകളും ലോഡ്ജുകളും കേന്ദ്രീകരിച്ച് നടക്കുന്ന പെൺവാണിഭങ്ങളിൽ ഉന്നതർ തന്നെയാണ് കണ്ണികൾ. അബദ്ധവശാൽ പിടിയിലാവുന്ന എല്ലാകേസുകളും കണ്ണൂരിലെ ഒരു ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ കോഴവാങ്ങിമുക്കുകയാണെന്ന ആരോപണം ശക്തമാണ്.
Keywords: Kannur, Kerala, Payyambalam Beach, Murder Case, Resort Owner, Ramya, Rajendran, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
വലയിൽ വീണ ഇരകളെ ഉന്നതർക്ക് കാഴ്ചവയ്ക്കുന്ന രാജേന്ദ്രൻ കീഴടങ്ങുന്നവർക്ക് കൈനിറയെ പണവും മറ്റുസമ്മാനങ്ങളും നൽകിയിരുന്നു. ഇവരുടെ കിടപ്പറ ദൃശ്യങ്ങൾ രഹസ്യമായി പകർത്തി ഭീഷണിപ്പെടുത്തി അടിമകളാക്കുകയെന്നതാണ് ഇയാളുടെ രീതി.
ഒരു സ്വകാര്യ ചാനൽ നടത്തിയ അന്വേഷണത്തിലാണ് എർണാകുളം സ്വദേശിനികളായ രണ്ടുയുവതികൾ തങ്ങളെ കൽപ്പതീരത്തുകൊണ്ടുപോയി ലൈംഗികതൊഴിൽ ചെയ്യാൻ നിർബന്ധിച്ചുവെന്ന് വെളിപ്പെടുത്തിയിരുന്നു.
ഒരു സ്വകാര്യ ചാനൽ നടത്തിയ അന്വേഷണത്തിലാണ് എർണാകുളം സ്വദേശിനികളായ രണ്ടുയുവതികൾ തങ്ങളെ കൽപ്പതീരത്തുകൊണ്ടുപോയി ലൈംഗികതൊഴിൽ ചെയ്യാൻ നിർബന്ധിച്ചുവെന്ന് വെളിപ്പെടുത്തിയിരുന്നു.
ഇതോടെ പ്രകോപിതരായ നാട്ടുകാർ കൽപ്പതീരം അടിച്ചുതകർത്തുവെങ്കിലും ഒളിവിൽ പോയ രാജേന്ദ്രൻ ദിവസങ്ങൾ കഴിഞ്ഞാണ് പോലിസിന് കീഴടങ്ങിയത്. വെറും മാനേജർമാത്രമായ രാജേന്ദ്രൻ താനറിയാതെയാണ് ഈക്കാര്യങ്ങൾ നടത്തിയതെന്ന് അയാളെ പുറത്താക്കിയതിന് ന്യായീകരണമായി ഉടമ പറയുന്നുണ്ടെങ്കിലും എത്രത്തോളം വിശ്വസിനീയമാണെന്ന് ഇതുവരെ പോലിസ് പരിശോധിച്ചിട്ടില്ല.
കണ്ണൂരിൽ ഫ്ളാറ്റുകളും റിസോർട്ടുകളും ലോഡ്ജുകളും കേന്ദ്രീകരിച്ച് നടക്കുന്ന പെൺവാണിഭങ്ങളിൽ ഉന്നതർ തന്നെയാണ് കണ്ണികൾ. അബദ്ധവശാൽ പിടിയിലാവുന്ന എല്ലാകേസുകളും കണ്ണൂരിലെ ഒരു ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ കോഴവാങ്ങിമുക്കുകയാണെന്ന ആരോപണം ശക്തമാണ്.
12:37 AM
പയ്യാമ്പലം റിസോർട്ട് പെൺവാണിഭത്തിനു പിന്നിൽ ഉന്നതർ
യുവതിയുടെ മരണത്തെകുറിച്ച് അന്വേഷിക്കണമെന്ന് ബന്ധുക്കൾ
കണ്ണൂർ: പയ്യാമ്പലം കൽപ്പതീരം റിസോർട്ട്പെൺവാണിഭത്തിനു പിന്നിൽ ഉന്നതർ പ്രവർത്തിച്ചതായി സൂചന. ഇവരെ സംബന്ധിച്ച് തെളിവുകൾ ഒന്നൊന്നായി പുറത്തുവരുമ്പോഴും പോലീസ് വെറും മുൻമാനേജരായ കായലോട് സ്വദേശി രാജേന്ദ്രനെ മാത്രം പ്രതിയാക്കി കേസ് അവസാനിപ്പിക്കാനുളള ഒരുക്കത്തിലാണ്.
കണ്ണൂരിലെ ഫ്ളാറ്റുകളും റിസോർട്ടും കേന്ദ്രീകരിച്ച് കേരളത്തിനകത്തും പുറത്തും വേരുകളുളള വൻ പെൺവാണിഭസംഘം പ്രവർത്തിക്കുന്നതായിവിവരമുണ്ട്. ഈക്കാര്യംവ്യക്തമായി അറിയുന്ന പോലീസ് മറ്റുപല കേസുകൾ പോലെ ഇതും ഒതുക്കി കൊണ്ടിരിക്കുകയാണ്. കൽപ്പതീരം റിസോർട്ടിൽ യുവതികളെ എത്തിച്ചുകൊടുക്കുന്ന ഇടനിലക്കാരി ആലക്കോട് സ്വദേശിനിയെ ഇനിയും അറസ്റ്റു ചെയ്യാൻ പോലീസിനായിട്ടില്ല. ഇവരെ പിടികൂടിയാൽ പെൺവാണിഭത്തിലെ കണ്ണികളായ പ്രമുഖരെ കുറിച്ച് അറിയാമെന്നിരിക്കെ ആലക്കോട് സ്വദേശിനി റോസ് മേരി ഇനിയും പിടിയിലാവാത്തത് ദൂരൂഹമാണ്.
കേരളത്തിലെ വിവിധ വിമൻസ് ഹോസ്റ്റലുകളിൽ നിന്നും പന്ത്രണ്ടോളം യുവതികൾ കൽപ്പതീരം റിസോർട്ടിലെത്തിയിട്ടുണ്ടെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. എന്നാൽ ഇതിൽ രണ്ടുപേർ മാത്രമാണ് പോലീസ് മൊഴി നൽകാൻ തയ്യാറായത്.
ഇതിനിടെ കൽപ്പതീരത്ത് താത്കാലികമായി ജോലി ചെയ്ത യുവതിയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്തെത്തിയത് കേസിന്റെ ഗൗരവം കൂടുതൽ വർദ്ധിപ്പിക്കുകയാണ്.
കഴിഞ്ഞ ഫെബ്രുവരിയിൽ തോട്ടടയിലെ സ്വന്തം വീട്ടിൽവച്ച്ആത്മഹത്യ ചെയ്ത രമ്യയുടെ മരണത്തിൽ കൽപ്പതീരം മാനേജർ രാജേന്ദ്രന് പങ്കുണ്ടെന്ന് ചൂണ്ടിക്കാണിച്ച് സഹോദരൻ കഴിഞ്ഞ ദിവസം എസ്.പിക്ക്പരാതി നൽകിയിട്ടുണ്ട്.
കണ്ണൂർ: പയ്യാമ്പലം കൽപ്പതീരം റിസോർട്ട്പെൺവാണിഭത്തിനു പിന്നിൽ ഉന്നതർ പ്രവർത്തിച്ചതായി സൂചന. ഇവരെ സംബന്ധിച്ച് തെളിവുകൾ ഒന്നൊന്നായി പുറത്തുവരുമ്പോഴും പോലീസ് വെറും മുൻമാനേജരായ കായലോട് സ്വദേശി രാജേന്ദ്രനെ മാത്രം പ്രതിയാക്കി കേസ് അവസാനിപ്പിക്കാനുളള ഒരുക്കത്തിലാണ്.
![]() |
| Remya |
കേരളത്തിലെ വിവിധ വിമൻസ് ഹോസ്റ്റലുകളിൽ നിന്നും പന്ത്രണ്ടോളം യുവതികൾ കൽപ്പതീരം റിസോർട്ടിലെത്തിയിട്ടുണ്ടെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. എന്നാൽ ഇതിൽ രണ്ടുപേർ മാത്രമാണ് പോലീസ് മൊഴി നൽകാൻ തയ്യാറായത്.
ഇതിനിടെ കൽപ്പതീരത്ത് താത്കാലികമായി ജോലി ചെയ്ത യുവതിയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്തെത്തിയത് കേസിന്റെ ഗൗരവം കൂടുതൽ വർദ്ധിപ്പിക്കുകയാണ്.
![]() |
| Rajendran |
ആത്മഹത്യചെയ്യുന്നതിന് മുമ്പ് നാലുദിവസത്തോളം കണ്ണൂർ കൽപ്പതീരം ബീച്ച് റിസോർട്ടിൽ ജോലി ചെയ്തിരുന്നതായി പരാതിയിൽ പറയുന്നു. പെൺവാണിഭത്തിന് അറസ്റ്റിലായ റിസോർട്ട് മാനേജർ രാജേന്ദ്രന്റെ ആവശ്യപ്രകാരം ഒരുവിവാഹപരിപാടിക്ക് സഹായിക്കാനാണത്രെ രമ്യറിസോർട്ടിലെത്തിയതത്രെ. എന്നാൽ ജോലിക്ക് പോയ രമ്യതിരിച്ചുവന്നത് കരഞ്ഞുകൊണ്ടാണെന്നും കാരണമന്വേഷിച്ചപ്പോൾ രാജേന്ദ്രൻ തന്നെ ഭീഷണിപ്പെടുത്തുകയാണെന്നും അയാൾ ശരിയല്ലെന്നും രമ്യപറഞ്ഞതായി സഹോദരൻ നൽകിയ പരാതിയിൽപറയുന്നു.
രമ്യയുടെ കൈയിൽ നിന്ന് രാജേന്ദ്രൻ വാങ്ങിയിരുന്ന വിലപിടിപ്പുളള മൊബൈൽ ഫോൺ തിരിച്ചുവാങ്ങി പരിശോധിച്ചപ്പോൾ റിസോർട്ടിലെ കിടപ്പറ ദൃശ്യങ്ങളും പലരുമായി രാജേന്ദ്രൻ മൊബൈലിൽ ബന്ധപ്പെട്ടതിന്റെ തെളിവുകളും കണ്ടെത്തിയിരുന്നു. ഇവ പരാതിക്കൊപ്പം എസ്.പി രാഹുൽ ആർ. നായർക്ക് കൈമാറിയിട്ടുണ്ട്. രമ്യയുടെ നഗ്ന ചിത്രങ്ങൾ ഇന്റർനെറ്റിൽ പ്രചരിപ്പിക്കുമെന്ന് രാജേന്ദ്രൻ ഭീഷണിപ്പെടുത്തിയതായി രമ്യയുടെസഹോദരൻ ആരോപിക്കുന്നു.
രമ്യയുടെ കൈയിൽ നിന്ന് രാജേന്ദ്രൻ വാങ്ങിയിരുന്ന വിലപിടിപ്പുളള മൊബൈൽ ഫോൺ തിരിച്ചുവാങ്ങി പരിശോധിച്ചപ്പോൾ റിസോർട്ടിലെ കിടപ്പറ ദൃശ്യങ്ങളും പലരുമായി രാജേന്ദ്രൻ മൊബൈലിൽ ബന്ധപ്പെട്ടതിന്റെ തെളിവുകളും കണ്ടെത്തിയിരുന്നു. ഇവ പരാതിക്കൊപ്പം എസ്.പി രാഹുൽ ആർ. നായർക്ക് കൈമാറിയിട്ടുണ്ട്. രമ്യയുടെ നഗ്ന ചിത്രങ്ങൾ ഇന്റർനെറ്റിൽ പ്രചരിപ്പിക്കുമെന്ന് രാജേന്ദ്രൻ ഭീഷണിപ്പെടുത്തിയതായി രമ്യയുടെസഹോദരൻ ആരോപിക്കുന്നു.
Keywords: Kannur, Kerala,Payyambalam Beach, Murder Case, Resort Owner, Ramya, Rajendran, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
12:37 AM
ഭരണക്കാരുടെ രാഷ്ട്രീയ ഏജൻസിയായി സി.ബി. ഐ അധ:പതിച്ചു: പിണറായി
കണ്ണൂർ: ഭരണക്കാരുടെ രാഷ്ട്രീയ ഏജൻസിയായി സി.ബി.ഐ അധ:പതിച്ചുവെന്ന് സി. പി.എംസംസ്ഥാന സെക്രട്ടറി പിണറായി വിജയൻ പറഞ്ഞു. ഇ.കെ നായനാരുടെ ഒമ്പതാം ചരമവാർഷികദിനാചരണത്തിന്റെ ഭാഗമായി പയ്യാമ്പലത്തെ സ്മൃതിമണ്ഡപത്തിൽ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയയജമാനൻമാരെ തൃപ്തിപ്പെടുത്തുന്ന പണിയാണ് സി.ബി. ഐ ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് തലശേരിയിൽ നടന്ന ഒരുകൊലപാതകവുമായിബന്ധപ്പെട്ട് കളളക്കേസിൽകുടുക്കി സി. പി.എം നേതാക്കളെ ജയിലിൽ അടച്ചത്. തലശേരിയിൽ പാർട്ടി വർഗീയകലാപമുണ്ടാക്കാൻ ശ്രമിച്ചുവെന്ന ആരോപണവും അവർ ഉന്നയിച്ചു. ഇതിൽ പ്രതിഷേധിച്ച് സി.പി.എം എർണാകുളത്തുളള സി.ബി.ഐ ആസ്ഥാനത്ത് മാർച്ച് നടത്തുകയുണ്ടായി.
എന്നാൽ കേരളത്തിലെ മാധ്യമങ്ങളൊന്നും ഇതുവേണ്ടവിധം പരിഗണിച്ചില്ല. സി. പി.എം ഒഴികെയുളള രാഷ്ട്രീയ പ്രസ്ഥാനങ്ങളും സി.ബി.ഐക്കെതിരെ നിലപാടെടുക്കാൻ തയ്യാറായില്ല. അവർ അന്നുകാണിച്ച നിസംഗത കാരണമാണ് സി.ബി.ഐ ഇത്രമാത്രം അധ:പതിച്ചത്. സി.ബി.ഐക്കെതിരെ കോടതി രൂക്ഷവിമർശനമാണ് നടത്തിയത്. ബി.ഐ തയ്യാറാക്കിയ ഒരുകുറ്റപത്രം കണ്ടതിന്റെ പേരിലാണ് ഒരുമന്ത്രിക്ക് സ്ഥാനം പോയത്.
കേരളത്തിൽ ഉമ്മൻചാണ്ടിയും തിരുവഞ്ചൂരും ചെയ്യുന്നതും ഇതാണ്. ഒരുകൊലപാതകകേസിൽ കേരളത്തിലെ ഡി.ജി.പി പ്രഖ്യാപിച്ച റിപ്പോർട്ട് പരസ്യമായിതളളിപ്പറയുകയാണ് തിരുവഞ്ചൂർ
ചെയ്തതത്. നമ്മുടെ നാട്ടിലെ നീതിന്യായവ്യവസ്ഥയുടെ വിലയിടിക്കുന്നതാണിത്. ഇതിനെതിരെ കേരളത്തിലെ മാധ്യമങ്ങളോ മറ്റുപാർട്ടികളോ ഒരക്ഷരം പോലുംമിണ്ടിയില്ല. സി.പി.എമ്മിനെ തകർക്കാൻ വർഗശത്രുക്കളും വലതുപക്ഷ മാധ്യമങ്ങളും ശ്രമിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. നായനാർ ഈ സാഹചര്യത്തിലുണ്ടായിരുന്നുവെങ്കിലെന്ന് പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്.
ചെയ്തതത്. നമ്മുടെ നാട്ടിലെ നീതിന്യായവ്യവസ്ഥയുടെ വിലയിടിക്കുന്നതാണിത്. ഇതിനെതിരെ കേരളത്തിലെ മാധ്യമങ്ങളോ മറ്റുപാർട്ടികളോ ഒരക്ഷരം പോലുംമിണ്ടിയില്ല. സി.പി.എമ്മിനെ തകർക്കാൻ വർഗശത്രുക്കളും വലതുപക്ഷ മാധ്യമങ്ങളും ശ്രമിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. നായനാർ ഈ സാഹചര്യത്തിലുണ്ടായിരുന്നുവെങ്കിലെന്ന് പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്.
1957-ലെ ഇ.എം.എസ്. തകർക്കാൻ അമേരിക്കൻ സാമ്രാജ്യത്വത്തിൽ നിന്നും പണംവാങ്ങിചിലമാധ്യമങ്ങൾ പാർട്ടിയെ തകർക്കാൻ ശ്രമിച്ചപ്പോൾ നായനാർ തന്റെ പത്രപ്രവർത്തനപാരമ്പര്യം ഓർമ്മിപ്പിച്ചുകൊണ്ട് ഇവരെ ശക്തമായാണ് നേരിട്ടത്. തന്റെ മണ്ഡലത്തിൽ നടന്ന ഒരുകൊലപാതകകേസിൽ കേന്ദ്രമന്ത്രി മുല്ലപ്പളളി രാമചന്ദ്രൻ പ്രത്യേക താത്പര്യമാണെടുക്കുന്നത്. കളളക്കേസിൽകുടുക്കി രാഷ്ട്രീയ നേതാക്കളെ അറസ്റ്റു ചെയ്തു ജയിലിടക്കുകയാണ്. കോഴിക്കോട് ജില്ലയിലെ സി.പി.എമ്മിന്റെ ഉന്നതനേതാക്കളിൽ ഒരാളാണ് ജില്ലാസെക്രട്ടറിയേറ്റംഗം പി. മോഹനൻ മാസ്റ്റർ. കളളക്കേസിൽ കുടുക്കി ജയിലിൽ അടച്ച മോഹനൻ മാസ്റ്ററെ നിങ്ങളുടെ ഭാര്യയ്ക്കും മകനുമെതിരെ കേസെടുത്ത് ജയിലടക്കുമെന്ന് പറഞ്ഞ് ചില ഉന്നത പോലിസ് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തുകയാണ്.
കേരളനിയമസഭാംഗമാണ് മോഹനൻ മാസ്റ്ററുടെ ഭാര്യ കെ.കെ ലതിക. ഇപ്പോൾലതികയോടൊപ്പം താമസിക്കുന്ന അവരുടെ മകനെ അറസ്റ്റു ചെയ്യാനുളള നീക്കമാണ് പോലിസ് നടത്തുന്നത്. കണ്ണൂരിൽ എസ്.എഫ്. ഐയിലും ഡി.വൈ.എഫ്. ഐയിലും പ്രവർത്തിക്കുന്നവരെയാണ് കളളക്കേസിൽ കുടുക്കുന്നത്. സി.പി.എമ്മിനെ തകർക്കാനുളള ഉമ്മൻചാണ്ടിയും തിരുവഞ്ചൂരിന്റെയും നടപടികൾ ഒരുകാരണവശാലും അനുവദിക്കില്ലെന്നും പിണറായി മുന്നറിയിപ്പ് നൽകി.
ചടങ്ങിൽ എം.വി ഗോവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ പി.കെ ശ്രീമതി, പി. ജയരാജൻ എന്നിവർ പ്രസംഗിച്ചു. സ്മൃതി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയ്ക്ക് നായനാരുടെഭാര്യ ശാരദടീച്ചർ, മകൻകൃഷ്ണകുമാർ, മറ്റുകുടുംബാംഗങ്ങൾ, സി.പി.എം നേതാക്കളായ കെ.പി സഹദേവൻ, എം.വി ജയരാജൻ, കെ.കെ നാരായണൻ എം.എൽ.എ, എൻ. ചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.
Keywords: Pinarayi Vijayan, E.K. Nayanar, CPM, CPI, Keral, Speach, Pinarayi against CPI, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News






